┏══✿ഹദീസ് പാഠം 242✿══┓
■══✿ <﷽> ✿══■
7 -3 -2017 ചൊവ്വ
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ قَالَ رَسُولُ اللهِ ﷺ : رَأَيْتُ لَيْلَةَ أُسْرِيَ بِي عَلَى بَابِ الْجَنَّةِ مَكْتُوبًا الصَّدَقَةُ بِعَشْرِ أَمْثَالِهَا ، وَالْقَرْضُ بِثَمَانِيَةَ عَشَرَ ، فَقُلْتُ : يَا جِبْرِيلُ مَا بَالُ الْقَرْضِ أَفْضَلُ مِنَ الصَّدَقَةِ ؟، قَالَ لِأَنَّ السَّائِلَ يَسْأَلُ وَعِنْدَهُ ، وَالْمُسْتَقْرِضُ لَا يَسْتَقْرِضُ إِلَّا مِنْ حَاجَةٍ (رواه ابن ماجه)
✿══════════════✿
അനസ് ബ്ൻ മാലിക് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: രാപ്രയാണം നടത്തപ്പെട്ട രാത്രിയിൽ സ്വർഗ്ഗ കവാടത്തിൽ (ഇങ്ങിനെ) എഴുതപ്പെട്ടതായി ഞാൻ കണ്ടു "ദാനധർമ്മത്തിന്റ പ്രതിഫലം പത്തിരട്ടിയും കടം കൊടുക്കലിന്റെ പ്രതിഫലം പതിനട്ടുമാണ്" അപ്പോൾ ഞാൻ ചോദിച്ചു: ഓ ജിബ്രീൽ എന്തു കൊണ്ടാണ് കടത്തിന് ദാനധർമ്മത്തെക്കാൾ ശ്രേഷ്ഠത ലഭിച്ചത്? ജിബ്രീൽ (അ) പറഞ്ഞു: കാരണം നിശ്ചയം (ദാന ധർമ്മം) ചോദിക്കുന്നവൻ തന്റെയടുക്കൽ മതിയായ സമ്പാദ്യമുണ്ടായിരിക്കെയാവാം എന്നാൽ കടം ചോദിക്കുന്നവൻ ആവശ്യമില്ലാതെ കടം ചോദിക്കില്ല (ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe


No comments:
Post a Comment