┏══✿ഹദീസ് പാഠം 1699✿══┓
■══✿ <﷽> ✿══■
1441- ശഅ്ബാൻ - 20
3 - 4 -2021 ശനി
وَعَنْ عَبْدِ اللهِ بْنِ الْحَارِثِ رَضِيَ اللهُ عَنْهُمَا قَالَ : خَطَبَنَا ابْنُ عَبَّاسٍ رَضِيَ اللهُ عَنْهُمَا فِي يَوْمٍ رَدْغٍ ، فَلَمَّا بَلَغَ الْمُؤَذِّنُ حَيَّ عَلَى الصَّلَاةِ فَأَمَرَهُ أَنْ يُنَادِيَ : الصَّلَاةُ فِي الرِّحَالِ ، فَنَظَرَ الْقَوْمُ بَعْضُهُمْ إِلَى بَعْضٍ ، فَقَالَ : فَعَلَ هَذَا مَنْ هُوَ خَيْرٌ مِنْهُ، وَإِنَّهَا عَزْمَةٌ (رواه البخاري)
✿══════════════✿
അബ്ദുല്ല ബിനിൽ ഹാരിസ് (റ) ൽ നിന്ന് നിവേദനം: ഇബ്നു അബ്ബാസ് (റ) ചളിയും വെള്ഴവുമുള്ള ദിവസം ഞങ്ങൾക്ക് ഖുതുബ നിർവഹിച്ചു. മുഅദ്ദിൻ "അസ്വലാത്തു ഖൈറും മിനന്നൗം" എന്ന സ്ഥലം എത്തിയപ്പോൾ "അസ്വലാത്തു ഫീ രിഹാൽ" എന്ന് പറയാൻ നിർദ്ദേശിച്ചു. അന്നേരം ചിലർ മറ്റു ചിലരിലേക്ക് നോക്കിയപ്പോൾ മഹാൻ പറഞ്ഞു: അവരേക്കാൾ ഉത്തമരായവർ ഇപ്രകാരം ചെയ്തിട്ടുണ്ട്, നിശ്ചയം ജുമുഅ നിർബന്ധ ബാധ്യതയാണ്(ബുഖാരി)