┏══✿ഹദീസ് പാഠം 692✿══┓
■══✿ <﷽> ✿══■
1439 - റമളാൻ - 23
■ 8-6-2018 വെള്ളി■
وَعَنِ ابْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَجُلٌ : يَا رَسُولَ اللهِ أَنُؤَاخَذُ بِمَا عَمِلْنَا فِي الْجَاهِلِيَّةِ ؟ قَالَ : مَنْ أَحْسَنَ فِي الْإِسْلَامِ لَمْ يُؤَاخَذْ بِمَا عَمِلَ فِي الْجَاهِلِيَّةِ ، وَمَنْ أَسَاءَ فِي الْإِسْلَامِ أُخِذَ بِالْأَوَّلِ وَالْآخِرِ (متفق عليه)
✿═══════════════✿
ഇബ്നു മസ്ഊദ് (റ) ൽ നിന്ന് നിവേദനം: ഒരാൾ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, അന്തരാള യുഗത്തിൽ (ജാഹിലിയ്യാ കാലഘട്ടം) ഞങ്ങൾ ചെയ്ത പ്രവർത്തനങ്ങളിൽ ഞങ്ങൾ ശിക്ഷിക്കപ്പെടുമോ? തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും ഇസ്ലാമിൽ സൽപ്രവർത്തനങ്ങൾ ചെയ്താൽ അന്തരാള യുഗത്തിൽ ചെയ്ത തെറ്റുകളുടെ പേരിൽ അവൻ ശിക്ഷിക്കപ്പെടുകയില്ല; അതേ സമയം; ഇസ്ലാമിൽ വന്നതിനു ശേഷം ദുഷ് ചെയ്തികൾ ആവർത്തിച്ചാൽ ആദ്യത്തേതിനും അവസാനത്തേതിനും (മുമ്പ് ചെയ്തതിനും ഇസ്‌ലാമിലേക്ക് വന്നതിനു ശേഷം ചെയ്തതിനും) ശിക്ഷിക്കപ്പെടുന്നതാണ്(ബുഖാരി, മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment