■══✿ <🕳﷽> ✿══■
1439 - ദുൽ ഖഅദ് - 6
19-7-2018 വ്യാഴം
وَعَنِ الْمُهَاجِرِ بْنِ قُنْفُذٍ رَضِيَ اللهُ عَنْهُ أَنَّهُ أَتَى النَّبِيَّ ﷺ وَهُوَ يَبُولُ ، فَسَلَّمَ عَلَيْهِ ، فَلَمْ يَرُدَّ عَلَيْهِ حَتَّى تَوَضَّأَ ، ثُمَّ اعْتَذَرَ إِلَيْهِ فَقَالَ : إِنِّي كَرِهْتُ أَنْ أَذْكُرَ اللهَ عَزَّ وَجَلَّ إِلَّا عَلَى طُهْرٍ أَوْ قَالَ : عَلَى طَهَارَةٍ(رواه أبو داود)
✿═══════════════✿
മുഹാജിർ ബ്ൻ ഖുൻഫുസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ തിരു നബി ﷺ മൂത്രമൊഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് വന്ന് അവിടുത്തേക്ക് സലാം സലാം പറഞ്ഞു, തിരു നബി ﷺ വുളൂഅ് ചെയ്യുന്നത് വരെ സലാം മടക്കിയില്ല, പിന്നീട് അദ്ദേഹത്തോട് കാരണം ബോധിപ്പിച്ചു കൊണ്ട് പറഞ്ഞു: ശുദ്ധിയുള്ള അവസ്തയിലല്ലാതെ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നത് ഞാൻ വെറുക്കുന്നു (അതു കൊണ്ടാണ് ഞാൻ സലാം മടക്കാൻ വൈകിയത്)(അബൂ ദാവൂദ്)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment