■══✿ <🕳﷽> ✿══■
1439 - ദുൽ ഹജ്ജ് - 11
22 -8-2018 ബുധൻ
وَعَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ مَلَكَ زَادًا، وَرَاحِلَةً تُبَلِّغُهُ إِلَى بَيْتِ اللهِ، وَلَمْ يَحُجَّ فَلَا عَلَيْهِ أَنْ يَمُوتَ يَهُودِيًّا، أَوْ نَصْرَانِيًّا، وَذَلِكَ أَنَّ اللهَ يَقُولُ فِي كِتَابِهِ : { ولِلهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا }(رواه الترمذي)
✿═══════════════✿
അലി (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും യാത്രക്ക് ആവശ്യമായ പാഥേയവും അല്ലാഹുവിന്റെ വിശുദ്ധ ഭവനത്തിലേക്ക് (കഅ്ബ) യിലേക്ക് എത്തിക്കും വിധമുള്ള വാഹനവും ലഭ്യമായിട്ടും ഹജ്ജ് ചെയ്യാതിരിക്കുകയും ചെയ്താൽ അവൻ ജൂതനായോ നസ്രാനിയായോ മരിക്കുന്നതിൽ ഒരു വിലയും കൽപ്പിക്കപ്പെടുന്നതല്ല, കാരണം അല്ലാഹു അവന്റെ വിശുദ്ധ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട് {ആ കഅ്ബയിലേക്ക് എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് കർമം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു}(തിർമിദി)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment