وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ قَالَ : قَالَ رَبُّكُمْ عَزَّ وَجَلَّ : لَوْ أَنَّ عَبِيدِي أَطَاعُونِي ، لَأَسْقَيْتُهُمُ الْمَطَرَ بِاللَّيْلِ ، وَأَطْلَعْتُ عَلَيْهِمُ الشَّمْسَ بِالنَّهَارِ ، وَلَمَا أَسْمَعْتُهُمْ صَوْتَ الرَّعْدِ (رواه أحمد)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ് (അല്ലാഹു) പറഞ്ഞിരിക്കുന്നു: എന്റെ അടിമകളെങ്ങാനും എന്നെ (വേണ്ട വിധം) അനുസരിക്കുകയാണെങ്കിൽ ഞാൻ അവർക്ക് രാത്രിയിൽ മഴ വർഷിപ്പിക്കുകയും, പകലിൽ സൂര്യ വെളിച്ചം നൽകുകയും, (ഭീതീ ജനകമായ) ഇടിനാദം അവർക്ക് കേൾപ്പിക്കാതിരിക്കുകയും ചെയ്യുമായിരുന്നു (അഹ്മദ്)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment