وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : أُتِيَ النَّبِيُّ ﷺ بِطَعَامٍ بِمَرِّ الظَّهْرَانِ، فَقَالَ لِأَبِي بَكْرٍ وَعُمَرَ رَضِيَ اللهُ عَنْهُمَا : أَدْنِيَا فَكُلَا فَقَالَا : إِنَّا صَائِمَانِ . فَقَالَ : ارْحَلُوا لِصَاحِبَيْكُمُ ، اعْمَلُوا لِصَاحِبَيْكُمْ (رواه النسائي)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം:മർറു ളഹ്റാൻ എന്ന പ്രദേശത്ത് തിരു നബി ﷺ ക്ക് ഭക്ഷണം കൊണ്ട് വന്നപ്പോൾ, അവിടുന്ന് അബൂബക്കർ (റ) യോടും ഉമർ (റ) യോടും പറഞ്ഞു: ഇങ്ങോട്ട് അടുത്ത് വന്ന് ഭക്ഷണം കഴിക്കൂ അപ്പോൾ ഇരുവരും പറഞ്ഞു: ഞങ്ങൾ രണ്ടു പേരും നോമ്പുകാരാണ്, അപ്പോൾ തിരു നബി ﷺ (അനുചരന്മാരോട്) പറഞ്ഞു: നിങ്ങളുടെ രണ്ട് കൂട്ടുകാർക്ക് വേണ്ടി നിങ്ങൾ യാത്രാ സാമാഗ്രികൾ ഒരുക്കി കൊടുക്കൂ, നിങ്ങളുടെ രണ്ട് കൂട്ടുകാർക്ക് വേണ്ട സഹായങ്ങൾ ചെയ്യൂ (നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel
No comments:
Post a Comment