┏══✿ഹദീസ് പാഠം 1616✿══┓
■══✿ <﷽> ✿══■
1441- ജുമാദൽ ഊലാ - 26
10 - 1 -2021 ഞായർ
وَعَنْ مَالِكٍ رَضِيَ اللهُ عَنْهُ عَنْ يَحْيَى بْنِ سَعِيدٍ رَضِيَ اللهُ عَنْهُمَا أَنَّ سَعِيدَ بْنَ الْمُسَيَّبِ رَضِيَ اللهُ عَنْهُمَا كَانَ يَقُولُ : إِنَّ الرَّجُلَ لَيُرْفَعُ بِدُعَاءِ وَلَدِهِ مِنْ بَعْدِهِ ، وَقَالَ بِيَدَيْهِ نَحْوَ السَّمَاءِ ، فَرَفَعَهُمَا (موطإ مالك)
✿══════════════✿
മാലിക് (റ) യഹ്‌യ ബിൻ സഈദ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം സഈദ് ബിൻ മുസയ്യബ് (റ) പറയാറുണ്ടായിരുന്നു: അവിടുന്ന് ആകാശത്തിലേക്ക് കൈ കൊണ്ട് ആംഗ്യം കാണിച്ച് ഇരു കൈകളും ഉയർത്തി കൊണ്ട് പറഞ്ഞു: നിശ്ചയം ഒരാൾ തന്റെ ശേഷമുള്ള മക്കളുടെ പ്രാർത്ഥന കാരണം ഉന്നതസ്ഥാനങ്ങളിലേക്ക് ഉയർത്തപ്പെടും(മുവത്വഅ് മാലിക്)
