┏══✿ഹദീസ് പാഠം 1653✿══┓
■══✿ <﷽> ✿══■
1441- റജബ് - 4
16 - 2 -2021 ചൊവ്വ
وَعَنْ عُثْمَانَ بْنِ عَفَّانَ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : مَنْ تَوَضَّأَ لِلصَّلَاةِ ، فَأَسْبَغَ الْوُضُوءَ ، ثُمَّ مَشَى إِلَى الصَّلَاةِ الْمَكْتُوبَةِ ، فَصَلَّاهَا مَعَ النَّاسِ أَوْ مَعَ الْجَمَاعَةِ أَوْ فِي الْمَسْجِدِ غَفَرَ اللهُ لَهُ ذُنُوبَهُ (رواه مسلم)
✿══════════════✿
ഉസ്മാൻ ബിൻ അ'ഫ്ഫാൻ (അ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: ആരെങ്കിലും നിസ്കാരത്തിൽ ന് വേണ്ടി നല്ലത് പോലെ കയറ്റി വളൂഅ് ചെയ്ത് ശേഷം ഫർള് നിസ്കാരം നിർവ്വഹിക്കാനായി പള്ളിയിലേക്ക് നടന്നു, ജനങ്ങളോടൊപ്പം/ജമാഅത്തായി /പള്ളിയിൽ നിസ്കാരം നിർവ്വഹിക്കുകയും ചെയ്താൽ അല്ലാഹു അവൻ്റെ പാപങ്ങൾ പൊറുത്തു കൊടുക്കുന്നതാണ്(മുസ്ലിം)
