┏══✿ഹദീസ് പാഠം 1677✿══┓
■══✿ <﷽> ✿══■
1441- റജബ് - 27
12 - 3 -2021 വെള്ളി
وَعَنْ جَسْرَةَ رَضِيَ اللهُ عَنْهَا قَالَتْ : أَخْبَرَتْنِي أُمُّ سَلَمَةَ رَضِيَ اللهُ عَنْهَا قَالَتْ : دَخَلَ رَسُولُ اللهِ ﷺ صَرْحَةَ هَذَا الْمَسْجِدِ ، فَنَادَى بِأَعْلَى صَوْتِهِ : إِنَّ الْمَسْجِدَ لَا يَحِلُّ لِجُنُبٍ ، وَلَا لِحَائِضٍ (رواه ابن ماجة)
✿══════════════✿
ജസ്റ (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: ഉമ്മു സലമ (റ) എന്നോട് പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പള്ളിയുടെ മുറ്റത്ത് കടന്നു വന്നു കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു: നിശ്ചയം പള്ളി ജനാബത്ത്കാരനും ഹൈള്കാരിക്കും അനുവദനീയമല്ല(ഇബ്നു മാജ)
