┏══✿ഹദീസ് പാഠം 1722✿══┓
■══✿ <﷽> ✿══■
1441- റമളാൻ - 14
26 - 4 -2021 തിങ്കൾ
وَعَنْ مُحَمَّدِ بْنِ زِيَادٍ رَضِيَ اللهُ عَنْهُمَا ، قَالَ : سَمِعْتُ أَبَا هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ يَرْوِيهِ عَنْ رَبِّكُمْ ، قَالَ : لِكُلِّ عَمَلٍ كَفَّارَةٌ ، وَالصَّوْمُ لِي ، وَأَنَا أَجْزِي بِه ، وَلَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللهِ مِنْ رِيحِ الْمِسْكِ (رواه البخاري)
✿══════════════✿
മുഹമ്മദ് ബിൻ സിയാദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൽ നിന്ന് തിരു നബി ﷺ ഉദ്ദരിക്കുന്നതായി അബൂ ഹുറയ്റ (റ) യെ ഞാൻ കേട്ടു: അവിടുന്ന് പറഞ്ഞു: എല്ലാ പ്രവർത്തനങ്ങൾക്കും പ്രായശ്ചിത്തമുണ്ട്, നോമ്പ് എനിക്കുള്ളതാണ്, അതിന്റെ പ്രതിഫലം ഞാൻ നൽകും, നോമ്പുകാരൻ്റെ വായയുടെ ഗന്ധം അല്ലാഹുവിന്റെ അടുത്ത് കസ്തൂരി ഗന്ധത്തെക്കാൾ സുഗന്ധമാണ്(ബുഖാരി)