┏══✿ഹദീസ് പാഠം 1770✿══┓
■══✿ <﷽> ✿══■
1441- ദുൽ ഖഅദ് - 3
13 - 6 -2021 ഞായർ
وَعَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَا مِنْ مُحْرِمٍ يَضْحَى لِلَّهِ يَوْمَهُ يُلَبِّي حَتَّى تَغِيبَ الشَّمْسُ، إِلَّا غَابَتْ بِذُنُوبِهِ فَعَادَ كَمَا وَلَدَتْهُ أُمُّهُ (رواه ابن ماجة)
✿══════════════✿
ജാബിർ ബിൻ അബ്ദുല്ല (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: വല്ല മുഹ്രിമും (ഹജ്ജിന് വേണ്ടി ഇഹ്റാം ചെയ്തയാൾ) സൂര്യാസ്തമയം വരെ തൻ്റെ ദിവസത്തിൽ തൽബിയത് പറഞ്ഞ് കൊണ്ട് സൂര്യ വെളിച്ചത്തിൽ നിന്നാൽ ആ സൂര്യാസ്തമയം തൻ്റെ പാപക്കറയും കൊണ്ടായിരിക്കും അസ്തമിക്കുക, അങ്ങനെ അവൻ തൻ്റെ ഉമ്മ പ്രസവിച്ച സമയം പോലെ പാപമുക്തമായിട്ടായിരിക്കും മടങ്ങുക(ഇബ്നു മാജ)