┏══✿ഹദീസ് പാഠം 1772✿══┓
■══✿ <﷽> ✿══■
1441- ദുൽ ഖഅദ് - 5
15 - 6 -2021 ചൊവ്വ
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا ، قَالَ : قَدِمَ النَّبِيُّ ﷺ وَأَصْحَابُهُ لِصُبْحِ رَابِعَةٍ، يُلَبُّونَ بِالْحَجِّ ، فَأَمَرَهُمْ أَنْ يَجْعَلُوهَا عُمْرَةً إِلَّا مَنْ مَعَهُ الْهَدْيُ (رواه البخاري)
✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ യും അവിടുത്തെ അനുചരന്മാരും നാലാം ദിവസം സുബ്ഹി സമയത്ത് ഹജ്ജിന്റെ വിളിക്ക് ഉത്തരം ചെയ്ത് കൊണ്ട് (തൽബിയത്ത് പറഞ്ഞ് കൊണ്ട്) കടന്നു വന്നു, ആരുടെ കയ്യിലാണോ അറവ് നടത്താനുള്ള മൃഗമുള്ളത് അവരല്ലാത്തവരെല്ലാം അതിനെ ഉംറയായി മാറ്റാൻ തിരു നബി ﷺ അവർക്ക് നിർദേശം നൽകി(ബുഖാരി)