┏══✿ഹദീസ് പാഠം 1787✿══┓
■══✿ <﷽> ✿══■
1441- ദുൽ ഖഅദ് - 21
30 - 6 -2021 ബുധൻ
وَعَنِ ابْنِ عُمَرَ ، وَعَائِشَةَ رَضِيَ اللهُ عَنْهُمَا أَنَّ النَّبِيَّ ﷺ كَانَ يَأْخُذُ مِنْ كُلِّ عِشْرِينَ دِينَارًا فَصَاعِدًا نِصْفَ دِينَارٍ ، وَمِنَ الْأَرْبَعِينَ دِينَارًا دِينَارًا (رواه ابن ماجة)
✿══════════════✿
ഇബ്നു ഉമർ (റ) ആയിഷ ബീവി (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ എല്ലാ ഇരുപത് ദീറാറും അതിലധികവുമുള്ള സമ്പത്തിൽ നിന്ന് പകുതി ദീനാറും, നാല്പത് ദീനാറിൽ നിന്ന് ഒരു ദീനാറും (സകാത്തായി) സ്വീകരിക്കാറുണ്ടായിരുന്നു(ഇബ്‌നു മാജ)