┏══✿ഹദീസ് പാഠം 1798✿══┓
■══✿ <﷽> ✿══■
1443- മുഹർറം - 2
11 - 8 -2021 ബുധൻ
وَعَنْ عَبْدِ الرَّحْمَنِ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ ابْنَ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ : خَرَجْتُ مَعَ النَّبِيِّ ﷺ يَوْمَ فِطْرٍ أَوْ أَضْحًى ، فَصَلَّى ثُمَّ خَطَبَ ، ثُمَّ أَتَى النِّسَاءَ فَوَعَظَهُنَّ وَذَكَّرَهُنَّ وَأَمَرَهُنَّ بِالصَّدَقَةِ (رواه البخاري)
✿══════════════✿
അബ്ദുറഹ്മാൻ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഇബ്നു അബ്ബാസ് (റ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: ചെറിയ പെരുന്നാൾ/ബലിപെരുന്നാൾ ദിവസം ഞാൻ തിരു നബി ﷺ യുടെ കൂടെ പുറപ്പെട്ടു, അങ്ങനെ അവിടുന്ന് നിസ്കരിച്ച ശേഷം ഖുതുബ നിർവ്വഹിച്ചു, ശേഷം അവിടുന്ന് സ്ത്രീകളുടെ അടുത്ത് ചെന്ന് കൊണ്ട് അവരോട് വഅ്ള് പറഞ്ഞു കൊടുത്തു അവരെ ഉത്ബോദിപ്പിക്കുകയും ദാനധർമ്മം കൊണ്ട് കൽപ്പിക്കുകയും ചെയ്തു(ബുഖാരി)