┏══✿ഹദീസ് പാഠം 1824✿══┓
■══✿ <﷽> ✿══■
1443- മുഹർറം - 28
6 - 9 -2021 തിങ്കൾ
وَعَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ قَالَ : قَالَ النَّبِيُّ ﷺ: لَا تَحِلُّ الصَّدَقَةُ لِغَنِيٍّ إِلَّا ثَلَاثَةً : فِي سَبِيلِ اللهِ ، أَوِ ابْنِ السَّبِيلِ ، أَوْ رَجُلٍ كَانَ لَهُ جَارٌ ، فَتُصُدِّقَ عَلَيْهِ ، فَأَهْدَى لَهُ(رواه أحمد)
✿══════════════✿
അബൂ സഈദിൽ ഖുദ്രിയ്യ് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: മൂന്ന് ഘട്ടങ്ങളിലല്ലാതെ ധനികന് നിർബന്ധ ദാനധർമ്മം അനുവദനിയമല്ല, അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവൻ, വഴിയാത്രക്കാരൻ, അല്ലെങ്കിൽ ഒരാൾ തൻ്റെ അയൽവാസിക്ക് ദാനധർമ്മം നൽകപ്പെടുകയും അത് അവൻ തൻ്റെ അയൽക്കാരന് ഹദ്യയായി നൽകിയാൽ(അഹ്മദ്)