┏══✿ഹദീസ് പാഠം 1825✿══┓
■══✿ <﷽> ✿══■
1443- മുഹർറം - 29
7 - 9 -2021 ചൊവ്വ
وَعَنْ مُحَمَّدِ بْنِ عَبْدِ الرَّحْمَنِ بْنِ يَزِيدَ رَضِيَ اللهُ عَنْهُ، عَنْ أَبِيهِ ، عَنْ عَبْدِ اللهِ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ: مَنْ سَأَلَ وَلَهُ مَا يُغْنِيهِ، جَاءَتْ مَسْأَلَتُهُ يَوْمَ الْقِيَامَةِ خُدُوشًا - أَوْ : كُدُوحًا - فِي وَجْهِهِ قَالُوا : يَا رَسُولَ اللهِ وَمَا غِنَاهُ ؟ قَالَ : خَمْسُونَ دِرْهَمًا، أَوْ حِسَابُهَا مِنَ الذَّهَبِ(رواه أحمد)
✿══════════════✿
അബ്ദുല്ല (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: തന്നെ മതിയാകും വിധം സമ്പാദ്യം ഉണ്ടായിരിക്കെ ആരെങ്കിലും യാജന നടത്തിയാൽ തൻ്റെ യാജന മുഖത്തിലെ മുറിവായി പാരത്രിക ലോകത്ത് വരും അവർ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, എന്താണ് മതിയായ സമ്പാദ്യം കൊണ്ട് അർത്ഥമാക്കുന്നത്? അവിടുന്ന് പറഞ്ഞു: അമ്പത് ദിർഹമോ അല്ലെങ്കിൽ അതിൻ്റെ കണക്കിലുള്ള സ്വർണ്ണമോ ആണ് (അഹ്മദ്)